വട്ടിപ്പണം കൈപ്പറ്റിക്കൊണ്ട് കേണല്‍ മക്കാളി നല്‍കിയ രസീത്

 1. ഡിസംബര്‍ 1808 (18 വൃശ്ചികം 984) തിരുവിതാംകൂറില്‍ റസിഡണ്ടായ കേണല്‍ മക്കാളി ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നത് എന്തെന്നാല്‍:- 

ഇന്നേദിവസം മലബാറിലെ സുറിയാനി സഭയുടെ ആക്ടിംഗ് മെത്രാപ്പോലീത്തായായ മാര്‍ത്തോമ്മാ മെത്രാനില്‍ നിന്ന് ബഹു. കമ്പനിയില്‍ സ്ഥിരനിക്ഷേപമായി മൂവായിരം പൂവരാഹന്‍ സ്വീകരിക്കുകയും ആയതിന് ഈ പൂര്‍വ്വിക സഭയുള്ളിടത്തോളം കാലം അതിന്‍റെ മെത്രാപ്പോലീത്തായ്ക്കോ, മെത്രാനോ, ക്രമപ്രകാരം സ്ഥാനം പ്രാപിച്ച മറ്റ് മേല്‍പട്ടക്കാരനോ, രസീതിന്മേല്‍ ആണ്ടുതോറും എട്ടു ശതമാനം പലിശ വീതം, തിരുവിതാംകൂറില്‍, കൊടുത്തുകൊള്ളാമെന്ന് സമ്മതിക്കുകയും ചെയ്യുന്നു. 

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)