Posts

Showing posts from August, 2020

Letter by Palakkunnathu Mathews Mar Athanasius of Malabar

Exibit PPP No: 241 [Certified copy of letter from the late Mar Athanasius to the Resident] To, Major General W. Cullen, British Resident of Travancore & Cochin Sir,  I have the honour to inform you that having been appointed by his grace the patriarch of Antioch, as Metropolitan of the syrians in Malabar and the usual Diploma granted me, I accordingly came to Travancore in 1843 and waited upon you with a view of obtaining the proclamation, of his Highness the Raja to enable me in conformity with my appointment, to enter upon the duties of my sacred office. After being fully satisfied with the authenticity of my documentary credentials, and the legality of the appointment they were intended to confer, you were kindly pleased to obtain for me an interview with his Highness and  subsequently recommended through the proper channel; my solicitation that the proclamation of his Highness may be issued in order that the Syrians in this country, may recognise me as t

ചേപ്പാട്ടു തിരുമേനിയുടെ ഒരു കല്പന (1843)

Mar Dionysius Metropolitan of the Malankara Edavagay writeth:- (Seal) To the Vicar, local priests, trustees of the church and other people of our Kottarakara Church. Benediction unto you - Beyond that Deacon Mathew of Palakunnom from the Maramanoo church, went to foreign parts and has returned consecrated as prelate by one of the Patriarchs there, Mathews Metran further preaches that the present office of prelate in Malayalam is not perfect, that his dignity being received from where there is the Apostolic Imposition of hands is perfect and that, therefore all  should acknowledge him whose ordination is perfect. But the office of prelate in Malayalam is what is derived from the imposition of hands of Mar Thomas; and it is a fact that certain defects did occur in the line of office that followed therefrom. But the prelate of a foreign Edavagay which has the Apostolic  Imposition of hands has made the ordination perfect according to our Canon; and on that account, our predecessor,

മലങ്കര അസോസിയേഷന്‍ ഘടനയില്‍ എങ്ങനെ വ്യത്യാസം വരുത്താം / അഡ്വ. പി. റ്റി. വറുഗീസ്

ഓഗസ്റ്റ് 10-നു കൂടുന്ന മലങ്കരസഭ മാനേജിംഗ് കമ്മിറ്റിയുടെ ആലോചനാവിഷയങ്ങളില്‍ ഒന്ന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍റെ ഘടന മേലില്‍ എങ്ങനെ വേണമെന്നുള്ളതാണല്ലോ. ഈ വിഷയം സംബന്ധിച്ചു മാനേജിംഗ് കമ്മിറ്റിയില്‍ നിന്നു നിയുക്തമായിരി ക്കുന്ന പ്രത്യേക കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്താണെന്നറിയുവാന്‍ കഴിഞ്ഞിട്ടില്ല. അസോസിയേഷന്‍റെ പേരില്‍ പള്ളി പ്രതിനിധികളായി മൂവായിരത്തില്‍പരം ജനങ്ങള്‍ ഒരിടത്ത് ഒന്നിച്ചു കൂടുന്നതിനുള്ള ചെലവും അസൗകര്യങ്ങളും ലഘൂകരിക്കണമെന്നും, അങ്ങനെ കൂടിയാല്‍തന്നെ ഉണ്ടാകുന്ന പ്രയോജനം നാമമാത്രമാണെന്നുള്ള ആക്ഷേപം ദുരീകരിക്കണമെന്നും ഉള്ള ഉദ്ദേശ്യമാണല്ലോ ഈ വിഷയം ചര്‍ച്ചയ്ക്കു വെയ്ക്കുവാനുള്ള കാരണം. കഴിയുമെങ്കില്‍ ഇത്ര ബൃഹത്തായ ഒരു യോഗസജ്ജീകരണം ഒഴിവാക്കണമെന്നു സഭാംഗങ്ങള്‍ ഏവരും ആഗ്രഹിക്കുന്നുണ്ടെന്നു വേണം വിചാരിപ്പാന്‍. ഇടവകജനങ്ങളുടെ പ്രാതിനിധ്യം ഉള്ളതായിരിക്കണം അസോസിയേഷന്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭരണഘടന സ്വീകരിച്ചിരിക്കുന്നതും ആ തത്വമാണെന്നു ഭരണഘടന 71-ാം വകുപ്പു വായിച്ചാല്‍ അറിയുവാന്‍ കഴിയും. അസോസിയേഷന്‍റെ അംഗസംഖ്യ ഇരുനൂറില്‍ അധികം കൂടാതെയിരിക്കുന്നത് അഭിലഷണീയമായിരിക്

മുളന്തുരുത്തിയിലെ ഇരട്ട രക്തസാക്ഷിത്വത്തിന്‍റെ 99-ാം വാര്‍ഷികം / ഡോ. എം. കുര്യന്‍ തോമസ്

Image
അന്ത്യോഖ്യന്‍ ആധിപത്യ ശ്രമത്തിനെതിരെ ഒരു ശതാബ്ദക്കാലമായി മലങ്കരയില്‍ നടന്നുവന്ന സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ എന്നും സ്മരണയില്‍ തങ്ങി നില്‍ക്കുന്നുണ്ട്. അത്മായക്കാരുടെ ഗണത്തില്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ അംഗരക്ഷകനായിരിക്കെ വധിക്കപ്പെട്ട വര്‍ക്കി വറുഗീസും (ആനപാപ്പി) എഴുപതുകളില്‍ കല്ലേറേറ്റു മരിച്ച കടമറ്റം സ്വദേശി ഓനാന്‍കുഞ്ഞും ഉണ്ടെങ്കില്‍ പട്ടക്കാരുടെ ഗണത്തിലും ഒരാള്‍ ഉണ്ട്. ഇവരേക്കാള്‍ ഏറെ മുമ്പ് വധിക്കപ്പെട്ട മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളി വികാരിയായിരുന്ന തോപ്പില്‍ പൊന്നോടൊത്ത് മത്തായി കത്തനാര്‍. രക്തസാക്ഷികളുടെ ഗണത്തിലെ ഏക പട്ടക്കാരന്‍. ചരിത്രപ്രസിദ്ധമായ  മുളന്തുരുത്തി പള്ളി വികാരിയായിരുന്ന തോപ്പില്‍ ചെറിയതു ചെറിയ കത്തനാരുടെ പൗത്രനായി ഇദ്ദേഹം 1872-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സ്വകുടുംബാംഗമായ (സ്രാമ്പിക്കല്‍) നിരണം മുതലായ ഇടവകകളുടെ മാര്‍ ഗ്രിഗോറിയോസിന്‍റെ (പ. പരുമല തിരുമേനി) ശിഷ്യനായി വൈദിക വിദ്യാഭ്യാസം ആരംഭിച്ചു. തന്‍റെ ജന്മനാട്ടില്‍ നിന്നും തനിക്കു ലഭിച്ച ഏക ശിഷ്യനെ അതീവ വാത്സല്യത്തോടെ തിരുമനസ്സുകൊണ്ട് സ്വീകരിക്കുകയും രക്ഷാകര്‍തൃത

"മനോരമ"യുടെ "കൂട്ടുയാദാസ്ത്" (Memorandum of Association)

1-ാമത്. ഈ കമ്പനിയുടെ പേര്‍ മലയാള മനോരമക്കമ്പിനി (ക്ലിപ്തം) എന്നാകുന്നു. 2-ാമത് ഈ കമ്പനിയുടെ റജിസ്റ്ററാക്കിയ ആഫീസ് സ്ഥാപിക്കുന്ന സ്ഥലം കോട്ടയം ആകുന്നു. 3-ാമത് ഈ കമ്പനി കൂടുന്നതിന്‍റെ ഉദ്ദേശ്യങ്ങള്‍ (എ) ഒരു അച്ചുകൂടം നടത്തുന്നതിലേക്ക് ആവശ്യപ്പെട്ടതായി തിരുവിതാംകൂര്‍ സംസ്ഥാനത്ത് വല്ല സ്ഥലമോ കെട്ടിടമോ രണ്ടും കൂടിയോ വിലയോ ഒറ്റിയോ ആയി വാങ്ങുകയോ പാട്ടത്തിന് ഏല്‍ക്കുകയോ ചെയ്യുകയും ഈ അച്ചുകൂടം നടത്തുന്നതിലേക്ക് ആവശ്യപ്പെട്ടതായ എല്ലാ കെട്ടിടങ്ങളും വീടുകളും മേല്‍പറഞ്ഞ സ്ഥലത്ത് പണി ചെയ്യിക്കയോ ഉണ്ടാക്കുകയോ ചെയ്യുകയും ഈ അച്ചുകൂടം നടത്തുന്നതിലേക്ക് ആവശ്യപ്പെട്ടതായ എല്ലാ സാമാനങ്ങളും ക്രമമായും യോഗ്യമായും വാങ്ങുകയും ചെയ്യുക. (ബി) മലയാളത്തില്‍ അര്‍ഹങ്ങളായ എല്ലാ വിഷയങ്ങളെപ്പറ്റിയും സ്വാതന്ത്ര്യത്തോടുകൂടിയും പക്ഷപാതംകൂടാതെയും എങ്കിലും എല്ലാ ജനസമുദായങ്ങളെയും പ്രത്യേകം ക്രിസ്ത്യാനി സഭകളെയും കോയ്മകളെയും കുറിച്ച് ആദരവോടുകൂടിയും വ്യവഹരിക്കുന്ന ഒരു വര്‍ത്തമാന പത്രിക പ്രസിദ്ധം ചെയ്യുകയും കൂലിക്കായിട്ടും മറ്റുമുള്ള വേറെ അച്ചടിവേലകള്‍ നടത്തുകയും ഇതിലേക്ക് ആവശ്യപ്പെട്ട സകല സാമാനങ്ങളും വാങ്ങുകയും ഇത് സംബന്ധമായ എ

തൊഴിയൂര്‍ സഭ: പഠന സാമഗ്രികള്‍

തൊഴിയൂര്‍ സഭ തൊഴിയൂര്‍ പള്ളി വ്യവഹാരവും പുലിക്കോട്ടില്‍ യൗസേപ്പ് കത്തനാരും തൊഴിയൂര്‍ വ്യവഹാരം (1861) തൊഴിയൂര്‍ മെത്രാന്മാര്‍ കാട്ടുമങ്ങാട്ടു റമ്പാന്‍റെ സ്ഥാനം: കൊച്ചി രാജാവിന്‍റെ തീട്ടൂരം പീലക്സിനോസ് മെത്രാപ്പോലീത്താ (തൊഴിയൂര്‍) കാലം ചെയ്യുന്നു രണ്ടാംകെട്ടുകാരനായ ശെമ്മാശനെ കത്തനാരാക്കുന്നു കണ്ടനാട് ഗ്രന്ഥവരി (മാര്‍ ശെമവൂന്‍ ദീവന്നാസ്യോസിന്‍റെ നാളാഗമം) പാലൂര്‍-കുന്നംകുളം ഇടവകകള്‍ ചരിത്രവും സംസ്ക്കാരവും / ഫാ. ഡോ. ജോസഫ് ചീരന്‍ History of Kunnamkulam Churches മലങ്കരയിടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ / എം. പി. വര്‍ക്കി മലങ്കരസഭാ ജ്യോതിസ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് / ഫാ. ഡോ. ജോസഫ് ചീരന്‍